*ജാലകം 7*
*പ്രകൃതി പാഠങ്ങൾ*
എം.എൻ.വിജയൻ
സമയം പബ്ലിക്കേഷൻസ്
കോളേജ്അധ്യാപകൻ, സാഹിത്യകാരൻ, പത്രാധിപർ, ദാർശനികൻ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ബഹുമുഖ വ്യക്തിത്വമാണ് എം.എൻ.വിജയൻ
*ഒരു വറ്റ് താഴെ വീണുപോയാൽ അടി വാങ്ങുന്ന* *കുട്ടികളായിട്ടാണ് ഞങ്ങൾ വളർന്നത്. അങ്ങനെ ചെയ്യരുതെന്ന് യവന ദാർശനികൻ പറഞ്ഞിട്ടുണ്ട്.* (അന്നവിചാരത്തിൽ കുഞ്ഞുണ്ണി മാഷും ഇതേ ആശയം പങ്കുവെക്കുന്നു)
*ഒരു വറ്റും കളയരുത് എന്നത് ദാരിദ്ര്യത്തിൻ്റെ സാമ്പത്തിക ശാസ്ത്രവും സദാചാരവുമാണ്*.(സന്തോഷ് എച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന കഥയും സമാന ചിന്ത പകരുന്നു)
*ഒരു കാലഘട്ടത്തിൻ്റെ മൂല്യ ബോധവും സദാചാര ബോധവും നൈതിക ബോധതവും അക്കാലത്തെ ഉൽപ്പാദന വിതരണ വ്യവസ്ഥയെക്കൂടി ആശ്രയിച്ചാണിരിക്കുന്ന*
(പേജ് 8)
*നമ്മുടെ പല്ലു നിറയെ അണുക്കളാണ് അത് നശിക്കാൻ ഒരു കമ്പനിയുടെപേസ്റ്റ് തന്നെ ഉപയോഗിക്കണം അത് കുട്ടികൾക്ക് തിന്നാനും കൂടിയുള്ളതാണ് അനുരാഗത്തിൻ്റെ സിമ്പൽ ആ പേസ്റ്റാണ് എന്നിങ്ങനെ പല്ലുതേപ്പ് വ്യവസായം നമ്മെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കന്നു. നമ്മുടെ ശരീരം ദുർഗന്ധമാണെന്ന് നിരന്തരം പറയുന്ന സോപ്പു കമ്പനിയും*.
(പേജ് 9 )
*മറ്റു രാജ്യങ്ങളിൽ നിരോധിച്ച കീടനാശിനി ബഹുരാഷ്ട്ര കുത്തകകൾ നമ്മുടെ നാട്ടിൽ വിൽക്കുന്നു. ഇ വേഴ്സ്റ്റുകളും പഴഞ്ചൻ ആയുധങ്ങളും വിൽക്കാനുള്ള കുപ്പത്തൊട്ടിയാണ് മൂന്നാം ലോക രാജ്യങ്ങൾ അവർ ഒക്സ്ഫോഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും വിപ്ലവം ബൈൻ്റ് ചെയ്ത് ഇവിടെക്കയക്കുന്നു*
പേജ് 10)
നാം എന്ത് ചിന്തിക്കണമെന്ന് പോലും വെള്ള ബുദ്ധി തീരുമാനിക്കുന്നു
അധിനിവേശ കാലത്ത് ആയുധമുപയോഗിച്ചും ആൾ നഷ്ടം വരുത്തിയുമാണ് സാമ്രാജ്യത്തം നമ്മെ അടിമകളാക്കിയിരുന്നത് ഇന്ന് മാനസികമായും ശാരീരികമായും നാം അവരുടെ അടിമകളാണ് അവർക്ക് നയാ പൈസയുടെ നഷ്ടമില്ലാതെ വൻ ലാഭത്തോടെ നമ്മെ അടിമകളാക്കുന്നു രാജ്യം ഭരിക്കുന്നവർ അവരുടെ ഏജൻ്റുകളായി വർത്തിക്കുന്നു
*ആവശ്യത്തിന് ഉൽപാദനം എന്നതിന് പകരം ഉൽപാദനം ആവശ്യമുണ്ടാക്കും എന്ന ഒരു റിവേഴ്സ് തിയറി യിലേക്ക് ലോകം മാറി* (പേജ് 11 )
വാങ്ങൂ ആവശ്യമുണ്ടാകും എന്നാണല്ലോ നമ്മുടെ ഹൈടെക് മാളുകൾ നമ്മളോട് വിളിച്ചു പറയുന്നത് '
I shop there fore lam എന്നതാണ് ഉപഭോഗ സംസ്കാര മുദ്രാവാക്യം
*മോനേ നിന്നെ എനിക്കേറ്റവും ഇഷ്ടമാണ് അത് കൊണ്ടാണല്ലോ നീ ചോദിക്കുമ്പോഴെല്ലാം മിഠായികളും ഡ്രസും വാങ്ങിത്തരുന്നത്. സ്നേഹമെന്നത് ഉല്ലന്ന മായും സ്നേഹം ഒരു സാർവ്വ ലൗകിക വ്യവസായ പ്രസ്ഥാനമായും മാറുക യും ചെയ്തു*
( പേജ് 13 )
സർവ്വ കാര്യങ്ങളും കച്ചവടവൽക്കരിക്കപ്പെട്ട ഇന്നിൻ്റെ ലോകക്രമ ത്തിലേക്ക് വിജയൻ സഞ്ചരിക്കുന്നു. സേവനവും ദയാവായ്പും കാരുണ്യവും എല്ലാം പണ ബന്ധിതമാണിന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികൾ വൻ വ്യവസായ ശാലകളുടെ മറ്റൊരു പതിപ്പാണ്.
*ആരും ചോദ്യം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. അധ്യാപകർ ചോദ്യം ചോദിക്കാറെയുള്ളൂ. അവർ ഉത്തരം പറയാറില്ല. ചോദ്യം ചോദിക്കൽ സമുദായത്തിലോ ജാതി വ്യവസ്ഥയിലേ തെറ്റാണെന്നാണ് നമ്മുടെ മനസ്സ് വിധിച്ചിരിക്കുന്നത്. ദളിതൻ സവർണനെ വഴിവക്കിൽ കണ്ടാൽ നിങ്ങൾ എവിടെ പോകുന്നുവെന്ന് ചോദിച്ചുകൂടാ അങ്ങ് എവിടെക്കാണാവോ എന്നു മാത്രമാണ് ചോദിക്കുന്നത്. അവന് അത്ഭുതപ്പെടാനേ അവകാശമുള്ളൂ*
(പേജ് 58)
ഫ്യൂഡൽ വ്യവസ്ഥയിൽ മാത്രമല്ല ജനാധിപത്യ വ്യവസ്ഥയിലും നാം അത്ഭുതപ്പെടാൻ മാത്രം ശീലിച്ചിരിക്കുന്നു.
*കുലുണ്ടി തീവണ്ടി ദുരന്തത്തിൽ നിരവധി ആളുകൾ രക്ഷപ്പെട്ടത് രക്ഷകരിൽ ചിന്തകന്മാരിൽ ഉണ്ടായിരുന്നില്ല എന്നാണുത്തരം വിദ്യകൊണ്ട് വിവേകം നശിച്ചാകാത്ത ആളുകൾ സ്വാർത്ഥരാകാതെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നു. വിവരമുള്ളവൻ എനിക്കെന്ത് പ്രയോജനം എന്നാലോചിക്കും. റാങ്ക് കിട്ടിയ കുട്ടി കിണറ്റിൽ വീണ കുട്ടിയെ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്തില്ല. തോറ്റവനും കുരുത്തം കെട്ടവനുമേ ആ പണിക്ക് നിൽക്കൂ. നാം എത്രത്തോളം പഠിക്കുന്നുവോ വളരുന്നുവോ അത്രമേൽ നിഷ്ക്രിയരാവുന്നു*
(വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം)
*അങ്ങിനെയുള്ള ആളുകൾക്ക് ടി വി കണ്ടിരിക്കലാണ് നല്ലത്. കേവലം കണ്ണില്ലാത്ത കാഴ്ചയായിരിക്കുവാൻ മാത്രം ഒരു ജനത രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനെ വികസിച്ച മുതലാളിത്തം എന്നും പറയാം* (പേജ് 60 )
വിദ്യകൊണ്ട് വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ദാർശനിക ഗുരുവായ എം.എൻ വിജയൻ നടപ്പു ശീലങ്ങളെയും അധിനിവേശ നയങ്ങളെയും വല്യേട്ടൻ മനോഭാവത്തെയും ചോദ്യം ചെയ്ത് ആൾകൂട്ടത്തിൽ തനിയെ നിലകൊണ്ട നിലപാടുള്ള പകരം വെക്കാനില്ലാത്ത വംശനാശ ഭീഷണി നേരിടുന്ന നന്മയുടെ പൂമരമാണ്.
കല, സാഹിത്യം, സംസ്കാരം, ആഗോളവൽക്കരണം, പാരിസ്ഥിക പ്രശ്നം തുടങ്ങിയ മേഖലകളിലെക്കെല്ലാം ഇറങ്ങിച്ചെന്ന് ദിശാബോധം കാട്ടിത്തരുന്ന പ്രകൃതി പാഠങ്ങൾ സ്കൂൾ സിലബസിൽ പോലും കാണാത്ത ജീവിത പാo ങ്ങളുടെ അപ്രിയ സത്യങ്ങൾ തുറന്ന് പറയുന്ന പുസ്തകം എന്ന നിലക്കും സഹൃദയരായ നമുക്ക് ഇത് വായിക്കാതിരിക്കാൻ അവകാശമില്ല.
കെ.കെ.പി അബ്ദുല്ല
19/5/2020
*പ്രകൃതി പാഠങ്ങൾ*
എം.എൻ.വിജയൻ
സമയം പബ്ലിക്കേഷൻസ്
കോളേജ്അധ്യാപകൻ, സാഹിത്യകാരൻ, പത്രാധിപർ, ദാർശനികൻ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ബഹുമുഖ വ്യക്തിത്വമാണ് എം.എൻ.വിജയൻ
*ഒരു വറ്റ് താഴെ വീണുപോയാൽ അടി വാങ്ങുന്ന* *കുട്ടികളായിട്ടാണ് ഞങ്ങൾ വളർന്നത്. അങ്ങനെ ചെയ്യരുതെന്ന് യവന ദാർശനികൻ പറഞ്ഞിട്ടുണ്ട്.* (അന്നവിചാരത്തിൽ കുഞ്ഞുണ്ണി മാഷും ഇതേ ആശയം പങ്കുവെക്കുന്നു)
*ഒരു വറ്റും കളയരുത് എന്നത് ദാരിദ്ര്യത്തിൻ്റെ സാമ്പത്തിക ശാസ്ത്രവും സദാചാരവുമാണ്*.(സന്തോഷ് എച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന കഥയും സമാന ചിന്ത പകരുന്നു)
*ഒരു കാലഘട്ടത്തിൻ്റെ മൂല്യ ബോധവും സദാചാര ബോധവും നൈതിക ബോധതവും അക്കാലത്തെ ഉൽപ്പാദന വിതരണ വ്യവസ്ഥയെക്കൂടി ആശ്രയിച്ചാണിരിക്കുന്ന*
(പേജ് 8)
*നമ്മുടെ പല്ലു നിറയെ അണുക്കളാണ് അത് നശിക്കാൻ ഒരു കമ്പനിയുടെപേസ്റ്റ് തന്നെ ഉപയോഗിക്കണം അത് കുട്ടികൾക്ക് തിന്നാനും കൂടിയുള്ളതാണ് അനുരാഗത്തിൻ്റെ സിമ്പൽ ആ പേസ്റ്റാണ് എന്നിങ്ങനെ പല്ലുതേപ്പ് വ്യവസായം നമ്മെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കന്നു. നമ്മുടെ ശരീരം ദുർഗന്ധമാണെന്ന് നിരന്തരം പറയുന്ന സോപ്പു കമ്പനിയും*.
(പേജ് 9 )
*മറ്റു രാജ്യങ്ങളിൽ നിരോധിച്ച കീടനാശിനി ബഹുരാഷ്ട്ര കുത്തകകൾ നമ്മുടെ നാട്ടിൽ വിൽക്കുന്നു. ഇ വേഴ്സ്റ്റുകളും പഴഞ്ചൻ ആയുധങ്ങളും വിൽക്കാനുള്ള കുപ്പത്തൊട്ടിയാണ് മൂന്നാം ലോക രാജ്യങ്ങൾ അവർ ഒക്സ്ഫോഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും വിപ്ലവം ബൈൻ്റ് ചെയ്ത് ഇവിടെക്കയക്കുന്നു*
പേജ് 10)
നാം എന്ത് ചിന്തിക്കണമെന്ന് പോലും വെള്ള ബുദ്ധി തീരുമാനിക്കുന്നു
അധിനിവേശ കാലത്ത് ആയുധമുപയോഗിച്ചും ആൾ നഷ്ടം വരുത്തിയുമാണ് സാമ്രാജ്യത്തം നമ്മെ അടിമകളാക്കിയിരുന്നത് ഇന്ന് മാനസികമായും ശാരീരികമായും നാം അവരുടെ അടിമകളാണ് അവർക്ക് നയാ പൈസയുടെ നഷ്ടമില്ലാതെ വൻ ലാഭത്തോടെ നമ്മെ അടിമകളാക്കുന്നു രാജ്യം ഭരിക്കുന്നവർ അവരുടെ ഏജൻ്റുകളായി വർത്തിക്കുന്നു
*ആവശ്യത്തിന് ഉൽപാദനം എന്നതിന് പകരം ഉൽപാദനം ആവശ്യമുണ്ടാക്കും എന്ന ഒരു റിവേഴ്സ് തിയറി യിലേക്ക് ലോകം മാറി* (പേജ് 11 )
വാങ്ങൂ ആവശ്യമുണ്ടാകും എന്നാണല്ലോ നമ്മുടെ ഹൈടെക് മാളുകൾ നമ്മളോട് വിളിച്ചു പറയുന്നത് '
I shop there fore lam എന്നതാണ് ഉപഭോഗ സംസ്കാര മുദ്രാവാക്യം
*മോനേ നിന്നെ എനിക്കേറ്റവും ഇഷ്ടമാണ് അത് കൊണ്ടാണല്ലോ നീ ചോദിക്കുമ്പോഴെല്ലാം മിഠായികളും ഡ്രസും വാങ്ങിത്തരുന്നത്. സ്നേഹമെന്നത് ഉല്ലന്ന മായും സ്നേഹം ഒരു സാർവ്വ ലൗകിക വ്യവസായ പ്രസ്ഥാനമായും മാറുക യും ചെയ്തു*
( പേജ് 13 )
സർവ്വ കാര്യങ്ങളും കച്ചവടവൽക്കരിക്കപ്പെട്ട ഇന്നിൻ്റെ ലോകക്രമ ത്തിലേക്ക് വിജയൻ സഞ്ചരിക്കുന്നു. സേവനവും ദയാവായ്പും കാരുണ്യവും എല്ലാം പണ ബന്ധിതമാണിന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികൾ വൻ വ്യവസായ ശാലകളുടെ മറ്റൊരു പതിപ്പാണ്.
*ആരും ചോദ്യം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. അധ്യാപകർ ചോദ്യം ചോദിക്കാറെയുള്ളൂ. അവർ ഉത്തരം പറയാറില്ല. ചോദ്യം ചോദിക്കൽ സമുദായത്തിലോ ജാതി വ്യവസ്ഥയിലേ തെറ്റാണെന്നാണ് നമ്മുടെ മനസ്സ് വിധിച്ചിരിക്കുന്നത്. ദളിതൻ സവർണനെ വഴിവക്കിൽ കണ്ടാൽ നിങ്ങൾ എവിടെ പോകുന്നുവെന്ന് ചോദിച്ചുകൂടാ അങ്ങ് എവിടെക്കാണാവോ എന്നു മാത്രമാണ് ചോദിക്കുന്നത്. അവന് അത്ഭുതപ്പെടാനേ അവകാശമുള്ളൂ*
(പേജ് 58)
ഫ്യൂഡൽ വ്യവസ്ഥയിൽ മാത്രമല്ല ജനാധിപത്യ വ്യവസ്ഥയിലും നാം അത്ഭുതപ്പെടാൻ മാത്രം ശീലിച്ചിരിക്കുന്നു.
*കുലുണ്ടി തീവണ്ടി ദുരന്തത്തിൽ നിരവധി ആളുകൾ രക്ഷപ്പെട്ടത് രക്ഷകരിൽ ചിന്തകന്മാരിൽ ഉണ്ടായിരുന്നില്ല എന്നാണുത്തരം വിദ്യകൊണ്ട് വിവേകം നശിച്ചാകാത്ത ആളുകൾ സ്വാർത്ഥരാകാതെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നു. വിവരമുള്ളവൻ എനിക്കെന്ത് പ്രയോജനം എന്നാലോചിക്കും. റാങ്ക് കിട്ടിയ കുട്ടി കിണറ്റിൽ വീണ കുട്ടിയെ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്തില്ല. തോറ്റവനും കുരുത്തം കെട്ടവനുമേ ആ പണിക്ക് നിൽക്കൂ. നാം എത്രത്തോളം പഠിക്കുന്നുവോ വളരുന്നുവോ അത്രമേൽ നിഷ്ക്രിയരാവുന്നു*
(വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം)
*അങ്ങിനെയുള്ള ആളുകൾക്ക് ടി വി കണ്ടിരിക്കലാണ് നല്ലത്. കേവലം കണ്ണില്ലാത്ത കാഴ്ചയായിരിക്കുവാൻ മാത്രം ഒരു ജനത രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനെ വികസിച്ച മുതലാളിത്തം എന്നും പറയാം* (പേജ് 60 )
വിദ്യകൊണ്ട് വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ദാർശനിക ഗുരുവായ എം.എൻ വിജയൻ നടപ്പു ശീലങ്ങളെയും അധിനിവേശ നയങ്ങളെയും വല്യേട്ടൻ മനോഭാവത്തെയും ചോദ്യം ചെയ്ത് ആൾകൂട്ടത്തിൽ തനിയെ നിലകൊണ്ട നിലപാടുള്ള പകരം വെക്കാനില്ലാത്ത വംശനാശ ഭീഷണി നേരിടുന്ന നന്മയുടെ പൂമരമാണ്.
കല, സാഹിത്യം, സംസ്കാരം, ആഗോളവൽക്കരണം, പാരിസ്ഥിക പ്രശ്നം തുടങ്ങിയ മേഖലകളിലെക്കെല്ലാം ഇറങ്ങിച്ചെന്ന് ദിശാബോധം കാട്ടിത്തരുന്ന പ്രകൃതി പാഠങ്ങൾ സ്കൂൾ സിലബസിൽ പോലും കാണാത്ത ജീവിത പാo ങ്ങളുടെ അപ്രിയ സത്യങ്ങൾ തുറന്ന് പറയുന്ന പുസ്തകം എന്ന നിലക്കും സഹൃദയരായ നമുക്ക് ഇത് വായിക്കാതിരിക്കാൻ അവകാശമില്ല.
കെ.കെ.പി അബ്ദുല്ല
19/5/2020
Comments
Post a Comment