Skip to main content

യാത്രഎഎന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.ന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.

എന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...